Skip to playerSkip to main content
  • 1 week ago
കോട്ടയം: രാജഭരണ കാലത്തെ സ്‌മരണകൾ ഉണർത്തി ഉത്രാടക്കിഴി സമർപ്പണം. കോട്ടയം വയസ്‌കര രാജ്ഭവനിലെ സൗമ്യവതി തമ്പുരാട്ടിക്കാണ് ഉത്രാടക്കിഴി സമർപ്പിച്ചത്. കോട്ടയം വയസ്‌കരയിലെ വസതിയിലെത്തി സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉത്രാടക്കിഴി കൈമാറി. കൊച്ചി രാജവംശത്തിലെ സ്ത്രീകൾക്ക് ഓണം ആഘോഷിക്കാൻ രാജാവ് നൽകി വന്നിരുന്ന തുകയാണ് ഉത്രാട കിഴി. രാജഭരണകാലം കഴിഞ്ഞപ്പോൾ ഈ തുക നൽകുന്ന ചുമതല സർക്കാരിൻ്റേതായി മാറി. കൊച്ചി രാജവംശത്തിലെ എളങ്കുന്നപ്പുഴ നടയ്ക്കൽ കോവിലക അംഗവും എആർ രാജരാജവർമയുടെ ഭാര്യയുമായ എൻകെ സൗമ്യവതി തമ്പുരാട്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ ഉത്രാടക്കിഴി സമർപ്പിച്ചു. രാജഭരണ കാലത്തെ ഓർമ്മകൾ സ്‌മരിക്കുന്ന ചടങ്ങ് സന്തോഷം നൽകുന്നുവെന്നു സൗമ്യവതി തമ്പുരാട്ടി പറഞ്ഞു. മുൻപ് 14 രൂപയായിരുന്ന കിഴിത്തുക തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ മന്ത്രിയായിരുന്നപ്പോഴാണ് 1001 രൂപയാക്കി ഉയർത്തിയതെന്ന് തമ്പുരാട്ടി വ്യക്തമാക്കി. കിഴിപ്പണ തുക ഇനിയും ഉയർത്തണമെന്നാണ് അഭിപ്രായം എന്ന് സ്‌പീക്കർ പറഞ്ഞു. ചടങ്ങിൽ ജില്ലാ കലക്‌ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി കെഎം സാബു മാത്യു, ആർഡിഒ നിജു കുര്യൻ, തഹസിൽദാർ സിറിൽ സഞ്ജു ജോർജ് എന്നിവരും പങ്കെടുത്തു.

Category

🗞
News
Transcript
00:00But we don't know what the different things are.
00:03We do everything.
00:06All people are doing everything.
00:11We don't know how to do everything.
00:15We don't know how to do everything.
00:16That's how we are doing.
00:21It's a good thing, right?
00:21Yes, absolutely.
00:22I want to learn all the others.
00:25That's important.
00:29If we have our own people, we can tell you if you want to.
00:33I mean the answer is a question.
00:36If you have a question about the answer...
00:36Even if you go out of the answer, the answer...
00:41I don't do that.
00:42You're talking about that.
00:47You're talking about that right now.
00:48The answer is...
00:48That's the question.
00:50I don't know.
00:53We're talking about what we are talking about.
00:54is
01:19not
01:20not
01:23not
Comments

Recommended