Skip to playerSkip to main content
  • 14 minutes ago
തൃശൂര്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിലച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്‌ ഗോപി. വിവിധ രാജ്യങ്ങളിലായി കുടുങ്ങിപ്പോയ മുഴുവന്‍ ആളുകള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. മലയാളികളെ മാത്രമല്ല മുഴുവന്‍ ഇന്ത്യക്കാരെയും സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേന്ദ്ര സര്‍ക്കാരും മിഡില്‍ ഈസ്റ്റിലെ എംബസികളും വിഷയത്തില്‍ ഇടപെടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കൊവിഡ് കാലത്ത് സുരക്ഷയൊരുക്കിയ പോലെയാണ് കൈകാര്യം ചെയ്യേണ്ടത്. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കണം. ജനങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ പരമാവധി ശ്രമിക്കണം. എവിടുന്നെല്ലാമാണ് ആക്രമണം ഉണ്ടാകുന്നതെന്ന് പറയാനാകില്ല. അത്തരം സാഹചര്യത്തിലൂടെ നമ്മള്‍ കടന്ന് പോകുന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായതില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്  അതെല്ലാം അവിടുത്തെ എംബസി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി കൂട്ടിച്ചേര്‍ത്തു. 

Category

🗞
News
Transcript
00:00.
00:00.
00:00.
00:00.
00:00.
00:00.
00:02No new
00:03No you
00:04Amgarожет
00:06Well I'm back
00:11I'll
00:14Ha
00:16The other passengers are going to take care of this.
00:21I'm going to get tired of that.
00:24Don't worry, but you'll keep running a boat here.
00:28They're going to get more boats?
00:29They've got a boat, a boat, a bus, and an unsuccessful journey.
00:35There's no other way to get them.
00:39It was, it was a long time.
00:41But we don't have any concerns, completely if we are in trouble.
00:49We have to take care of those people.
00:57I have no idea.
00:58I have no idea what happened.
00:59You have no idea what happened.
01:02I will not have any problems.
01:05You have no idea what happened.
01:07I have no idea what happened.
01:08Even more, I felt like I had no idea that I had no idea.
01:10I don't think I had no idea what happened.
Comments

Recommended