Skip to playerSkip to main content
  • 2 days ago
കൊല്ലം: കിഴക്കൻ മേഖലയിൽ ശക്തമായ മഴ. തിരുവനന്തപുരം ചെങ്കോട്ട പാതയിൽ കുളത്തുപ്പുഴ മുപ്പതടി പാലത്തിൽ വെള്ളം കയറി. മലയോര ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. കുളത്തപ്പുഴ ചോഴിയക്കോട് മിൽപ്പാലം പ്രദേശത്ത് വീടുകളിലേക്ക് വെള്ളം കയറി. അവരെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. കൊല്ലം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലരുവി, കുംഭാവുരുട്ടി എന്നീ വെള്ളച്ചാട്ടങ്ങൾ അടച്ചു. വിനോദ സഞ്ചാരികൾക്ക് വിലക്ക്. അച്ചൻകോവിൽ വീടിനോട് ചേർന്ന വലിയ മതിൽ ഇടിഞ്ഞു വീണു. കോക്കാട് വീടിനു മുകളിൽ തേക്ക് മരം വീണു.ഇന്നലെ രാത്രിമുതൽ കൊല്ലം ജില്ലയിൽ അതിശക്തമായ മഴ പെയ്യുകയാണ്. ഉൾവനങ്ങളിൽ കനത്തമഴയെ തുടർന്ന് ഉരുൾപ്പൊട്ടൽ നടന്നതായും അനുമാനിക്കാം. രാവിലെ അഞ്ച് മണിമുതൽ തിരുവനന്തപുരം കുളത്തുപ്പുഴ മലയോര ഹൈവേയിൽ മുപ്പതടി പാലത്തിൽ വെള്ളം കയറി. ആദ്യ ഘട്ടത്തിൽ വലിയ വാഹനങ്ങൾ കടന്നുപോയിരുന്നെങ്കിൽ ഇപ്പോൾ ഒരു വാഹനത്തിനും ഈ വഴി കടന്നുപോരൻ സാധിക്കില്ല. അതിനാൽ ഈ പാതയിലൂടെ യാത്രനടത്താൻ തീരുമാനിച്ചിരിക്കുന്ന എല്ലാരും മറ്റോരു മാർഗ്ഗം സ്വീകരിക്കേണ്ടതാണ്. വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുന്നതാണെന്ന് പ്രദേശവാസി വ്യക്തമാക്കി.

Category

🗞
News
Transcript
00:02.
00:02.
00:02.
00:02.
00:02.
00:02.
00:02.
00:02.
00:27It's a great day.
00:32There are some people who have been to Kanaatthamalaya.
00:33There are some people who have been to Kanaatthamalaya.
00:38We've got to see that a lot.
00:40I just want to see that,
00:41we have been to Kulatthapuda.
00:42It's a long time for me.
00:45The city is in Malaya.
00:45The city has come to Kalliwattdhapudhi.
00:48There are 33 hours of the road.
00:54There are many places in Kulatthapuda.
00:55There are many places in Malaya.
00:57And there are many places in Malaya.
01:27Thank you for joining us.
Comments

Recommended