വിമാനത്താവളത്തിലെ ഗ്രൗണ്ട് പ്രവൃത്തികള്‍ നിയന്ത്രിക്കുന്ന ഏജന്‍സിക്കുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വ്യോമയാന വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാറ്റും മഴയും ഉണ്ടാകുന്നതിന് മുമ്പ് ഉപകരണങ്ങള്‍ സുരക്ഷിതമാക്കേണ്ടിയിരുന്നുവെന്നും വിദഗ്ദ്ധര്‍. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസിന്‍റെ ഭാഗമായ ഉപകരണമാണ് അപകടമുണ്ടാക്കിയത്.
Comments